Saturday, September 21, 2024
Homeകായികംപാരീസ്: 2024 ഒളിമ്പിക്‌സ് വാർത്തകൾ.

പാരീസ്: 2024 ഒളിമ്പിക്‌സ് വാർത്തകൾ.

ഒളിമ്പിക്‌സ് ഫുട്‌ബോള്‍ : ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയെ വീഴ്ത്തി ഫ്രാന്‍സ്.

പാരീസ്: 2024 ഒളിമ്പിക്‌സ് ഫുട്‌ബോളിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്‍റീനയ്‌ക്കെതിരെ ഫ്രാന്‍സിന് ജയം. എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്‍റീനയെ പരാജയപ്പെടുത്തിയ ഫ്രാന്‍സ് സെമിഫൈനലിലെത്തി.

ജീന്‍ ഫിലിപ്പ് മറ്റേറ്റയാണ് ഫ്രാന്‍സിനായി ഗോള്‍ നേടിയത്. മത്സരത്തിന്‍റെ അഞ്ചാം മിനിറ്റിലാണ് മറ്റേറ്റ ഗോള്‍ സ്‌കോര്‍ചെയ്തത്.

മത്സരത്തില്‍ മികച്ച പ്രകടനം നടത്താനായെങ്കിലും അര്‍ജന്‍റീനയ്ക്ക് ഗോള്‍ മാത്രം കണ്ടെത്താനായില്ല. 2008ന് ശേഷം ഒളിമ്പിക്‌സ് സ്വര്‍ണം ലക്ഷ്യമിട്ടെത്തിയ അര്‍ജന്‍റീന ഇതോടെ പുറത്തായി.

മുന്‍ താരം ഹാവിയര്‍ മഷെറാനോ പരിശീലിപ്പിക്കുന്ന യുവനിരയാണ് ഇത്തവണ അര്‍ജന്‍റീനയ്ക്കായി കളിത്തിലിറങ്ങിയത്. സീനിയര്‍ താരം ഒട്ടാമെന്‍ഡിയും ടീമില്‍ ഉണ്ടായിരുന്നു..

തായ്പേയ് താരത്തെ തറപറ്റിച്ചു; ബാഡ്മിന്‍റനിൽ ലക്ഷ്യ സെന്‍ സെമിയിൽ.

പാരീസ്: ഒളിന്പിക്സ് പുരുഷ വിഭാഗം ബാഡ്മിന്‍റൻ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെന്‍ സെമിയിൽ പ്രവേശിച്ചു. ക്വാർട്ടർ പോരാട്ടത്തിൽ ചൈനീസ് തായ്പേയിയുടെ ചൗ ടിയൻ ചെൻയെ വീഴ്ത്തിയാണ് ലക്ഷ്യ സെമി ഉറപ്പിച്ചത്.

സ്കോർ: 19-21, 21-15, 21 -12. ആദ്യ ഗെയിം നഷ്ടമായശേഷം തകർപ്പൻ തിരിച്ചുവരവാണ് ലക്ഷ്യസിംഗ് നടത്തിയത്. ഈ ജയത്തോടെ ഒളിമ്പികിസ് ബാഡ്മിന്‍റണിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി സെന്‍.

മലയാളി താരം എച്ച്.എസ്. പ്രണോയിയെ തോൽപ്പിച്ചാണ് ലക്ഷ്യ ക്വാർട്ടറിൽ പ്രവേശിച്ചത്.

വിജയത്തിനരികെ ഇന്ത്യ വീണു ; ആദ്യ ഏകദിനം സമനിലയിൽ.

കൊളംബോ: ഇന്ത്യ- ശ്രീലങ്ക ഏകദിന പരന്പരയിലെ ആദ്യ മത്സരം സമനിലയിൽ. സ്കോർ: ശ്രീലങ്ക 230/8, ഇന്ത്യ 230/10(47.5). ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 230 റൺസ് നേടി.

മറുപടി ബാറ്റിംഗിൽ അതേ സ്കേറിനു തന്നെ ഇന്ത്യൻ താരങ്ങളെല്ലാം കൂടാരം കയറി. സ്‌കോര്‍ ടൈ ആയിരിക്കെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. 58 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

അക്‌സര്‍ പട്ടേല്‍ (33), കെ.എല്‍. രാഹുല്‍ (31) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ലങ്കയ്ക്കായി വാനിന്ദു ഹസരങ്ക, ചരിത് അസലങ്ക എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ദുനിത് വെല്ലാലഗെ (67), പതും നിസ്സങ്ക (56) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ലങ്കയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് – ശുഭ്മാന്‍ ഗില്‍ (16) സഖ്യം 75 റണ്‍സ് ചേര്‍ത്തെങ്കിലും പിന്നീടു വന്ന വർക്ക് പിടിച്ചു നിൽക്കാനായില്ല.

തുടര്‍ന്ന് കെ.എല്‍.രാഹുല്‍ – അക്‌സര്‍ പട്ടേല്‍ സഖ്യം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഇന്ത്യയ്ക്കായി അക്ഷര്‍ പട്ടേലും അര്‍ഷ്ദീപ് സിംഗും രണ്ടും മുഹമ്മദ് സിറാജ്, ശിവം ദുബെ, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

67 റൺസും രണ്ടു വിക്കറ്റുകളും വീഴ്ത്തിയ ദുനിത് വെല്ലലഗയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.

ഒളിമ്പിക്സ് അമ്പെയ്ത്ത് ; വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തോൽവി.

പാരീസ്: ഒളിമ്പിക്സ് മിക്‌സ്ഡ് അമ്പെയ്ത്തില്‍ വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യക്ക് നിരാശ. മത്സരത്തില്‍ ഇന്ത്യന്‍ സഖ്യം അമേരിക്കയോട് പരാജയപ്പെട്ടു.

ടൈ ബ്രേക്കിലായിരുന്നു ഇന്ത്യയുടെ തോല്‍വി. സ്‌കോര്‍ 38-37, 37-35, 34-38, 37-35 6-2. അങ്കിട് ഭകട് – ധിരാജ് ബൊമ്മദേവ്ര സഖ്യമാണ് ഇന്ത്യക്ക് വേണ്ടി മത്സരിച്ചത്.

സെമിയില്‍ ദക്ഷിണ കൊറിയയോട് തോറ്റതോടെയാണ് ഇന്ത്യക്ക് വെങ്കലത്തിനുള്ള മത്സരം കളിക്കേണ്ടി വന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയ്‌നിനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments