17.1 C
New York
Tuesday, October 3, 2023
Home Kerala പാലായിലെ ബൂത്തുകളിൽ വെളിച്ചക്കുറവ്: യു ഡി എഫ് പരാതി നൽകി

പാലായിലെ ബൂത്തുകളിൽ വെളിച്ചക്കുറവ്: യു ഡി എഫ് പരാതി നൽകി

പാലായിലെ ബൂത്തുകളിൽ വെളിച്ചക്കുറവ്: യു ഡി എഫ് പരാതി നൽകി

ഇതുമൂലം വോട്ടിംഗ് യന്ത്രങ്ങളിലെ പേരും ചിഹ്നവും വ്യക്തമായി കാണാൻ സാധിക്കുന്നില്ലെന്നു പരാതി ഉയർന്നു.

യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ ചിഹ്നത്തിന് തെളിച്ചക്കുറവുണ്ടെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ നേരത്തെ യു ഡി എഫ് പരാതി ഉന്നയിച്ചിരുന്നു.

ബൂത്തുകളിലെ വെളിച്ചക്കുറവ് സംബന്ധിച്ച് പരാതി ഉന്നയിച്ചിട്ടുണ്ടെങ്കിലും പലയിടത്തും പരിഹാരം ഉണ്ടായിട്ടില്ല. അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജന്മസാഗരം താണ്ടി… (കവിത) ✍ ഗിരിജാവാര്യർ

ഹിമശൈലസാനുക്കളുദയാഭ പൂണ്ടവെൺ - മലർമഞ്ജരിയായ്ത്തെളിഞ്ഞു നിൽക്കേ അലരിട്ട മോഹങ്ങളിഴകീറിനോക്കാനു- മരുതാത്തൊരാന്ധ്യത്തിലാണ്ടു മുങ്ങി അരുമക്കിടാവിനെയൊരുനോക്കു കാണുവാ- നളകങ്ങളിൽ ചുണ്ടു ചേർത്തീടുവാൻ കുതറുംമനസ്സിൻ കടിഞ്ഞാണു പൊട്ടുന്നു ചുരമാന്തി നിൽക്കുന്നു മോഹങ്ങളും! അതിരുകൾ കാക്കാനുമടരിൽ ജയിക്കാനു- മലിവിന്റെ സാന്ത്വനമേകിടാനും അധിനിവേശങ്ങൾത ന്നാവേശമുയിരാക്കി - യലയുന്ന യോദ്ധാവിനെന്തു സ്വപ്നം? പലനാളു കാത്തുകാത്തകതാരിലുൽക്കട - പ്രണയാഗ്നി പൂവിട്ട നാൾകളൊന്നിൽ പ്രിയതതൻ കാതിലെ മധുരാക്ഷരംപോലെ പ്രിയമേറുമാ വാർത്ത പെയ്തിറങ്ങി! "ഇനിവരും പുലരികളിലൊക്കെയും മിഴിതുറ - ന്നഴകിൻകതിർക്കുടം ചൂടി മെല്ലേ പനിനീർദളംപോലെയണയുന്ന പൈതലിൻ പരിഭവപ്പൂക്കൾ...

എൻ്റെ കേരളം (കവിത) ✍മധു വി മാടായി മധുരിമ

തുടിച്ചു കുളിച്ചൊരുങ്ങും തിരുവാതിരേ നിൻ്റെ കളിമുറ്റമാണെൻ്റെ കേരളനാട് പടിവിളക്കെരിയുന്ന കാവുമുറ്റങ്ങളിൽ തെയ്യങ്ങൾ തിറയാടും മാമലനാട് ! ഇളനീർക്കുടങ്ങളിൽ അമൃതുമായെന്നും കാവടിയാടുന്ന കേരകേദാരം കതിരുലഞ്ഞാടുന്ന വയലേലകളിൽ തത്തമ്മക്കൊഞ്ചലിൻ ശ്രുതിമധുരം! പൂരക്കളിയുടെ താളച്ചുവടുമായ് പൂരം കൊടിയേറും കാവുമുറ്റങ്ങൾ മേളപ്പെരുമതൻ പൂരക്കാഴ്ചയിൽ കുടമാറ്റച്ചന്തമോടെ തിടമ്പെഴുന്നള്ളത്ത് ! കണിക്കൊന്ന പൂത്തൊരുങ്ങി കണിനിരത്തും മേടപ്പൂക്കണിക്കാഴ്ചയായ് മലനാട് പൂത്താലമോടെയെത്തും ആവണിപ്പെണ്ണിന് പൊന്നോണക്കോടി നല്കും കേരളനാട് മധു വി മാടായി...

ഛായാമുഖി (കവിത) ✍ശെൽവി

ഹൃദയത്തിൻ ഛായ പകർത്തുവോൾ വിഷാദത്തിര നനമുക്കി കണ്ണിലണിയുവോൾ ആത്മവിപഞ്ചിക മീട്ടും മിഴികളിൽ നിസ്സംഗത തൻ മൂടുപടമണിയുവോൾ ഉത്തരം കിട്ടാത്ത ചോദ്യത്തിനൊക്കെയും ഉദാസീനയായ് ചാരത്തു ഛായാമുഖി. ഉള്ളിലെ ചിത്രത്തെ പകർത്തുവോൾ തെല്ലൊരാകാംക്ഷ വഴിയൊരുക്കുവോൾ ഇല്ലില്ലന്തരംഗം തുടിക്കുന്നിതെത്ര ചിത്രമായ് വിചിത്രമായ് മനസ്സാം മാന്ത്രികയശ്വം കുതിയ്ക്കും വഴികളിൽ സത്യം പകർത്തുവോൾഛായാ മുഖി. കരങ്ങൾ പലതും കൈമാറി എന്നടുത്തെത്തുന്നു ഛായാമുഖി. ഞാനതെന്നോടു ചേർക്കവേ,,, കാണുന്നു ഞാനതിലാത്മനാഥനെ ഹൃദ്യമാം...

സൂര്യനെയണിഞ്ഞ സുന്ദരി (കവിത) ✍ഡോ. വൃന്ദ മേനോൻ പെരുമ്പാവൂർ

അങ്ങനെ കുന്തി തൻ കാനീനസന്തതി ഗ൦ഗ തന്നോളങ്ങളിലൊഴുകി. വിധിയായിരുന്നത്രെ ക൪ണ്ണനു സനാഥനാകാൻ യോഗമില്ല. ഗുളികബന്ധങ്ങളുണ്ടായിരുന്നതിനാൽ രാജന്യ മടിയിൽ വന്നുപിറന്നെങ്കിലും ഉയരണ൦ മറ്റൊരു കൈയ്യിലെന്നതു൦ നിയോഗമായി. ഇന്ദ്രപ്രസ്ഥത്തിന്റെ മഹാറാണിയായി പാഞ്ചാലിയുറങ്ങി. കുന്തീദേവിയപ്പോഴുമുറങ്ങിയില്ല. ഹിരണ്യതിയുടെ മാറിലൂടെ ഗ൦ഗയിലേയ്ക്കൊ ഴുകി നീങ്ങുമൊരു പെട്ടകമതിൽ, പട്ടുചേലയിൽപ്പൊതിഞ്ഞൊരു പിഞ്ചു പൈതൽ. സുവർണ്ണവ൪ണ്ണവുമായ് വാ൪നെറ്റിയിൽ ദേവകലയുള്ള സൂര്യതേജസ്വി. പെറ്റമ്മതൻ നെഞ്ചിന്റെ ചൂടു മാറാത്ത, യമ്മിഞ്ഞപ്പാലിനായ് കരയുമായിള൦ കുഞ്ഞിന്റെ രോദന൦ കാതിൽ വന്നിരമ്പുമ്പോൾ , കൗമാരചാപല്യവുമായ്...
WP2Social Auto Publish Powered By : XYZScripts.com
error: