വെന്റിലേറ്ററിലെ ബീപ് ബീപ് എന്ന നേർത്തശബ്ദം കേട്ടവൾ മെല്ലെ കണ്ണുതുറന്നെഴുന്നേറ്റു . ഏ.സിയുടെ തണുപ്പിലാവാം കൈകാലുകൾ തണുത്ത് മരവിച്ചിരിക്കുന്നു.
കുറേ ഇലക്ടോണിക്സ് ഉപകരണങ്ങളിലാണ് തന്റെ ജീവൻ എന്നു പറയുന്നതിലും നല്ലത്, ആ ഉപകരണങ്ങളാണ് തന്റെ...
മഴ പെയ്ത നേരം തനിച്ചും,
ഇരുളിന്‍റെ കടലിലൊളിച്ചും.
തണുപ്പിന്‍ പുതപ്പില്‍ വിറച്ചും,
എന്തോ ഓര്‍ത്തും, ചിരിച്ചും.
പണ്ടു കഴിച്ചോരാ, വാളന്‍
പുളിയുടെ
രുചി വീണ്ടും ഞൊട്ടി നുണഞ്ഞും.
പാമ്പു പൊഴിയ്ക്കും
പടം പോലെ ഓര്‍മ്മകള്‍
ഇരുളിലേയ്ക്കൂരിയെറിഞ്ഞും,
കുഴി നഖം ചൂടിയ കാല്‍വിരല്‍
തുമ്പിനെ വിരലാല്‍
ഞെരടിയോടിച്ചും.
നര വന്നു മൂടിയ, ജഢയായി...
അഞ്ചുവയസ്സിന്റെ
ശൈശവസൂനത്തെ
കൊന്നു കാപാലികൻ
ദയയറ്റ ദഷ്ട്രയാൽ
ഒന്നും പകരമാവില്ലയാ അമ്മതൻ
കണ്ണീര് വഹ്നിയായ്
ഭൂവിൽ എരിയവേ
കൊന്നവൻ തൻ
നീചജന്മമൊടുങ്ങുവാൻ
വന്നുവെന്നാകിലും നീതിതൻ
ശാസനം
മങ്ങുമോ കണ്ണീരിനോർമ്മകൾ
മണ്ണിതിൽ
വിങ്ങിപ്പിടയുന്നൊരമ്മതൻ
നെഞ്ചിതിൽ!
എങ്കിലും, മുന്നറിയിപ്പുകളാവണം
രാജ്യനീതിക്കു നേർ
ഉൾഭയമാകണം
മണ്ണിതിൽ ഓരോ
കിളിക്കൊഞ്ചലേയും നാം
അരുമയോടങ്ങനെയൂട്ടിത്തെളിയ
ണം
ഓരോ ശിശുവിലാപങ്ങളേയും നാം
ഓടിപ്പുണരണം വാരിയണയ്ക്കണം
ചിന്തകളിൽ നിത്യ
നൈർമ്മല്യമേകണം
ഉൾക്കരുത്തോടെ വളരാൻ
നയിക്കണം
സിന്ധു സൂര്യ✍
മഴവില്ലിനഴകുള്ള
മഴ മേഘമെനിയ്ക്കായ്
ശ്രുതി മീട്ടി പാട്ടു പാടി
പുഴ പാടി കുയിൽ പാടി
കുളിരോർമ്മ പാടി
കൂടണയാൻ പോയ
രാക്കിളി പാടി
മലർ പാടി മധുപാടി
മധു പനും
മനസ്സിലേക്കൊരു
മഴ പാട്ടു പാടി
പുതുമണ്ണിൻ ഗന്ധം
പേറിയകലുന്ന
പവനനും പാടി
നിറമുള്ള 'ഓർമ്മയും പാടി
എന്റെ മൊഴികളും
മിഴികളും പാടി
നനവാർന്ന ചിറകുകൾ
ചിക്കിയൊതുക്കീടും
ചകോരങ്ങൾ
കൊക്കുരുമ്മി
ചേർന്നു പാടി
ഇടവഴിക്കാഴ്ചകൾ
കണ്ടു...
ആരും ജയിക്കാത്ത മത്സരങ്ങളുടെ ,
വിപരീത ഭാവമാണ് യുദ്ധം .
ലോകം മുഴുവൻ ഭയം നിറക്കാൻ
കീഴടക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ
മുൻപിൻ നോക്കാതെ ഇറങ്ങി
പുറപ്പെടുന്നു,കൊല്ലരുതേ എന്ന്
കരഞ്ഞാലും ആരും ശ്രദ്ധിക്കാത്തതും ,
പണിതുകൂട്ടിയ രമ്യ ഹർമ്മ്യങ്ങളും
മൈതാനങ്ങളുമെല്ലാം തകർത്തു
കളയുന്നതും
ഉറ്റവരേയോരുരുത്തരയായി
ഇല്ലാതാക്കിയിട്ട് ന്യായങ്ങൾ നിരത്തി
പറഞ്ഞു...
മഴ
കണ്ണുചിമ്മാത്ത
ഒരു രാത്രിയിൽ
ഹൃദയവാതിൽ
അവൻമുട്ടി.
അടച്ചിട്ടിരിക്കുന്ന '
അറയൊന്നു
തുറക്കാമൊയെന്ന
ചോദ്യമായിരുന്നു
ഇലപൊഴിയാതെ
വേരുകളൊട്ടി
ഇരുൾമാത്രമായൊരു
അൾത്താരയെന്നവളും
പൂണ്ടുപോയ
നിരാശയെയാണ്
ആകാശത്തേക്ക്
പറത്തിവിട്ടത്
സ്നേഹവിശറിയാകാമെന്ന
ഉറപ്പുണ്ടായിരുന്നു
പ്രണയത്തിൻ്റെ
കണ്ണുകളാലാണവൾ
ആശുപത്രിക്കിടക്കയിൽ
കത്തിയെ
കാത്തിരുന്നത്
മൂടിക്കെട്ടിയ
ആകാശമായിരുന്നു
ഉള്ളറകൾ
ചുവപ്പായിരുന്ന
ആ ഹൃദയം
തുന്നലുകൾ
പ്രണയത്തിലേക്കുള്ള
വഴിതുറക്കുന്നുണ്ട്
അവനുവേണ്ടി
നീർച്ചാലുകൾ
ഉറവകളുണ്ടാകുന്നു
ഹൃദയം
അവൻ്റെപേരിനാൽ
തുടിക്കാൻ തുടങ്ങി
പതിയെ
തുറന്ന കണ്ണുകൾ
അവനെ തിരഞ്ഞു
സ്നേഹമെന്ന
നദിയൊഴുക്കിയ
അവനെന്നെ
വെളിച്ചം കാണാൻ
ദീപ ആർ അടൂർ✍
നല്ല വേനൽക്കാലം തുടങ്ങി. ഉച്ചയൂണുകഴിഞ്ഞു ഓഫീസ്സിൽ നിന്നും പുറത്തിറങ്ങി കമ്പനിയുടെ ഗേറ്റുവരെ നടക്കുക പതിവാണ്. പുറത്ത് കട്ടികൂടിയ വെയിലാണ്.
കമ്പനിക്കു വെളിയിൽ വഴിയോരംചേർന്നു കൂട്ടിയിട്ടിരിക്കുന്ന വേസ്റ്റുകളിൽ ചിക്കിചികഞ്ഞു വേസ്റ്റു പെറുക്കുന്നന്നയാൾ. വേസ്റ്റിൽ കാന്തം ചലിപ്പിച്ച്...
കൊച്ചി : എയർ ഇന്ത്യ എക്സ്‌പ്രസ് എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലും 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 2024 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി ഡിസംബർ മൂന്നുവരെ നടത്തുന്ന...
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഗ്ജാമ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യത. വടക്ക് ദിശ മാറി തെക്കു ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ച് മിഗ്ജാമ് തെക്കൻ ആന്ധ്രാ പ്രദേശ്...
ആറു ജില്ലകളും അറുപത് നിയോജക മണ്ഡലങ്ങളും പിന്നിട്ടാണ് നവകേരള സദസ്സ് ഇന്ന് തൃശൂർ ജില്ലയിലേക്ക് കടക്കുന്നത്. പതിനാറു ദിവസത്തെ പര്യടനം പൂർത്തിയായി. മഞ്ചേശ്വരം മുതൽ പാലക്കാട് ജില്ലയിലെ അവസാന കേന്ദ്രമായ തരൂർ മണ്ഡലത്തിലെ...